പട്ന : ബിഹാർ തിരഞ്ഞെടുപ്പിൽ വിയർപ്പൊഴുക്കി ആർ.ജെ.ഡി.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടിയുടെ വോട്ടു ഭിന്നിപ്പിക്കൽ തന്ത്രം നേരിടാൻ ആർജെഡി പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനങ്ങളുടെ സഹായം തേടാൻ തീരുമാനിച്ചു.തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് സ്ഥാപകനായ ജൻ സുരാജ് പാർട്ടി ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് ആർജെഡി നേതൃത്വത്തിന് നല്ല തിരിച്ചറിവുണ്ട്.അതിനാൽ, അടുത്ത തിരഞ്ഞെടുപ്പിൽ ആർജെഡിയുടെ പ്രചരണ തന്ത്രങ്ങൾക്ക് പ്രൊഫഷണൽ ഏജൻസികളാണ് രൂപം നൽകുക.പ്രശാന്തിൻ്റെ ഐപാക് എന്ന പൊളിറ്റിക്കൽ കൺസൾട്ടൻസിയിൽ ഒപ്പം പ്രവർത്തിച്ചിരുന്ന ചിലരെ ആർജെഡി നേതൃത്വം ഇതിനായി സമീപിച്ചു കഴിഞ്ഞു.
മുസ്‌ലിം വോട്ടു ലക്ഷ്യമിട്ടുള്ള ജൻ സുരാജ് പാർട്ടി നയസമീപനം ബിഹാറിൽ ഇന്ത്യാമുന്നണിക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി 40 മുസ്‌ലിം സ്ഥാനാർഥികളെ മൽസരിപ്പിക്കുമെന്ന പ്രശാന്ത് കിഷോറിൻ്റെ പ്രഖ്യാപനത്തെ തുടർന്ന് ആശങ്കിലാണ് ബിഹാറിലെ ഇന്ത്യാ മുന്നണി.
റിക്രൂട്ട് ചെയ്ത് 2 വർഷമായിട്ടും ജോലിയില്ല : ഇൻഫോസിസിനെതിരെ പരാതി
October 03, 2024 09:48 AMഇസ്രയേലിനെതിരായ ആക്രമണം : ഇറാന് മുന്നറിയിപ്പുമായി അമേരിക്ക
October 02, 2024 10:45 AMകർണാടകയുടെ 'തന്ത്രം' വിഫലം :നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ
October 01, 2024 09:49 AM
Comments 0
Kindly avoid objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.